•  19 Jan 2023
  •  ദീപം 55
  •  നാളം 45

കേരളത്തെ ഭക്ഷണം കഴിപ്പിച്ചു കൊല്ലുന്നതാര്?

ഞ്ഞിയും പയറും എന്നതില്‍നിന്ന് കപ്പയും മീന്‍കറിയും എന്നതിലേക്കുമുള്ള മാറ്റം സാവധാനത്തിലായിരുന്നു. പിന്നെ അത് കപ്പ ബിരിയാണിയായി മാറി. അതിനുശേഷം ചിക്കന്‍ബിരിയാണി, പൊറോട്ട, ബീഫ് എന്നിവയൊക്കെ മലയാളിയുടെ ഇഷ്ടഭക്ഷണമായി. യുവാക്കള്‍ ഐ.റ്റി. മേഖലയില്‍ ജോലിയെടുത്തു തുടങ്ങിയതോടെ ഉച്ചയൂണിന് അരമണിക്കൂര്‍ കളയാനില്ലായെന്ന കാരണം പറഞ്ഞു ബര്‍ഗറും കോളയുമായി അടുപ്പം കാണിച്ചു. പിന്നാലെ ഷവര്‍മയും കുഴിമന്തിയും അല്‍ഫാമും അടങ്ങിയ അറബിക്ഭക്ഷണത്തിലേക്കു മലയാളി എടുത്തുചാടി. ഇതോടെ ഭക്ഷണം കഴിച്ചവര്‍ ആശുപത്രിയിലാകുന്നതും മരണപ്പെടുന്നതും വാര്‍ത്തയായി.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യവസ്തുക്കള്‍ക്കു...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ലോകം ആണവയുദ്ധഭീഷണിയില്‍?

ഒരാഴ്ചകൊണ്ട് അവസാനിപ്പിക്കാമെന്നു കരുതി റഷ്യ തുടങ്ങിവച്ച യുക്രെയ്ന്‍ യുദ്ധം ഈ മാസം 24-ാം തീയതി പതിനൊന്നു മാസം പിന്നിടുകയാണ്..

മരണംവരെ വിശ്വസ്തതയോടെ

ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ കാനായിലെ കല്യാണവീട്ടില്‍ വെള്ളം വീഞ്ഞാക്കിക്കൊണ്ട് ആദ്യ അടയാളമായ അദ്ഭുതം പ്രവര്‍ത്തിച്ചു. വിവാഹത്തിന്റെ വിശുദ്ധീകരണമാണ് അവിടെ സംഭവിച്ചത്..

ദൈവത്തിന്റെ വിനീതദാസന്‍

പാവങ്ങളുടെ ദൈവം എന്നും ജീവിക്കുന്ന സുവിശേഷം എന്നും വിളിക്കപ്പെട്ടിരുന്ന ഇറ്റലിക്കാരനായിരുന്ന ഒരു ഈശോസഭാവൈദികന്‍ മലബാറിലുണ്ടായിരുന്നു. ലീനസ് മരിയ സുക്കോള്‍ എന്നായിരുന്നു.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!