•  1 May 2025
  •  ദീപം 58
  •  നാളം 8

ഫ്രാന്‍സിസിനെ ജീവിതമാക്കിയ പാപ്പാ

ആര്‍ക്കും അടയ്ക്കാന്‍ പറ്റാത്ത വാതിലുകള്‍ തുറന്നിട്ട ശേഷമാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ലോകംവിട്ട്  സ്വര്‍ഗത്തിലേക്കു യാത്രയാകുന്നത് 

     പരിശുദ്ധ ഫ്രാന്‍സിസ് പിതാവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഏറ്റവും ആദ്യം എനിക്കു പറയാനുള്ളത്, ഈ ലോകത്തില്‍ ദൈവത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ സംസാരിച്ച വ്യക്തിയാണ് അദ്ദേഹം എന്നതാണ്. ദൈവം നമുക്കു നല്‍കിയ അമൂല്യമായ നിധിയായിരുന്നു, വിലയേറിയ രത്‌നമായിരുന്നു പരിശുദ്ധ പിതാവ്. അദ്ദേഹം ലോകത്തെ പഠിപ്പിച്ചത് നാലു പ്രധാനപ്പെട്ട പ്രബോധനങ്ങള്‍വഴിയായിരുന്നു: Fratelli tutti   (ഫ്രത്തേലിതൂത്തി - എല്ലാവരും...... തുടർന്നു വായിക്കു

Editorial

കരുണയാല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍

ലാറ്റിനമേരിക്കയുടെ അതിര്‍ത്തിരാജ്യമായ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍നിന്ന് പത്രോസിന്റെ സിംഹാസനത്തിലേക്ക് 2013 മാര്‍ച്ച് 13 ന് കര്‍ത്താവിന്റെ.

ലേഖനങ്ങൾ

നീതിപാതകള്‍ തെളിച്ച സ്‌നേഹദീപം ഇനി സ്വര്‍ഗനാട്ടിലെ നിത്യതാരകം

2013 ഫെബ്രുവരി 28-ാം തീയതി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. തുടര്‍ന്നു സമ്മേളിച്ച.

സമാധാനത്തിന്റെ യുഗപുരുഷന്‍

ജീവിതം ഒരുതുള്ളി സ്‌നേഹമില്ലാത്ത ഊഷരഭൂമിയാകുന്നത് കാലത്തിന്റെ കുത്തൊഴുക്കില്‍ നാം പലപ്പോഴും കാണാറുണ്ട്. മൂല്യങ്ങളും സാമൂഹികനീതിയും.

ചങ്കില്‍ പതിഞ്ഞ ചിത്രം

ഫ്രാന്‍സിസ് പാപ്പായെ ഓര്‍ക്കുമ്പോള്‍ പന്ത്രണ്ടു വര്‍ഷംമുമ്പ് എന്റെ ചങ്കില്‍ പതിഞ്ഞ ഒരു ചിത്രമാണ് തെളിഞ്ഞുവരുന്നത്..

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)