2013 ഫെബ്രുവരി 28-ാം തീയതി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. തുടര്‍ന്നു സമ്മേളിച്ച കോണ്‍ക്ലേവ് 2013 മാര്‍ച്ച് 13 ന് കത്തോലിക്കാസഭയുടെ 266-ാമത്തെ തലവനെ തിരഞ്ഞെടുത്തു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോയാണ് പുതിയ മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടത്. ആഗോളതലത്തില്‍ പൊതുവേ ആര്‍ക്കുംതന്നെ പരിചിതനല്ലായിരുന്നു കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ. അക്കാരണത്താല്‍ത്തന്നെ അദ്ദേഹത്തെക്കുറിച്ച് എല്ലാവരും വിശദമായിത്തന്നെ അന്വേഷിച്ചുതുടങ്ങി.
ബാല്യകാലം, പഠനം
ബെനിറ്റോ മുസോളിനിയുടെ...... തുടർന്നു വായിക്കു
നീതിപാതകള്‍ തെളിച്ച സ്‌നേഹദീപം ഇനി സ്വര്‍ഗനാട്ടിലെ നിത്യതാരകം
Editorial
കരുണയാല്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍
ലാറ്റിനമേരിക്കയുടെ അതിര്‍ത്തിരാജ്യമായ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍നിന്ന് പത്രോസിന്റെ സിംഹാസനത്തിലേക്ക് 2013 മാര്‍ച്ച് 13 ന് കര്‍ത്താവിന്റെ.
ലേഖനങ്ങൾ
ഫ്രാന്‍സിസിനെ ജീവിതമാക്കിയ പാപ്പാ
പരിശുദ്ധ ഫ്രാന്‍സിസ് പിതാവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഏറ്റവും ആദ്യം എനിക്കു പറയാനുള്ളത്, ഈ ലോകത്തില്‍.
സമാധാനത്തിന്റെ യുഗപുരുഷന്‍
ജീവിതം ഒരുതുള്ളി സ്‌നേഹമില്ലാത്ത ഊഷരഭൂമിയാകുന്നത് കാലത്തിന്റെ കുത്തൊഴുക്കില്‍ നാം പലപ്പോഴും കാണാറുണ്ട്. മൂല്യങ്ങളും സാമൂഹികനീതിയും.
ചങ്കില്‍ പതിഞ്ഞ ചിത്രം
ഫ്രാന്‍സിസ് പാപ്പായെ ഓര്‍ക്കുമ്പോള്‍ പന്ത്രണ്ടു വര്‍ഷംമുമ്പ് എന്റെ ചങ്കില്‍ പതിഞ്ഞ ഒരു ചിത്രമാണ് തെളിഞ്ഞുവരുന്നത്..