•  30 Sep 2021
  •  ദീപം 54
  •  നാളം 26

ഹൃദയങ്ങളെ കീഴടക്കിയ സൂര്യതേജസ്സ്

ഒക്‌ടോബര്‍ 2 ഗാന്ധി  ജയന്തി

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന തികച്ചും സാധാരണക്കാരനായ മനുഷ്യനെ അഹിംസയിലൂടെയും ബ്രഹ്‌മചര്യത്തിലൂടെയും സത്യഗ്രഹത്തിലൂടെയും ഊതിക്കാച്ചിയെടുത്തപ്പോള്‍ കിട്ടിയ സൂര്യതേജസ്സാണു ബാപ്പുജി. ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്ററായി പ്രാക്ടീസ് ചെയ്യുന്ന കാലത്ത് ക്രിസ്ത്യന്‍മിഷനറിമാരാണ് ആദ്യമായി തന്നില്‍ ഈശ്വരചിന്തയുടെ വിത്തുവിതച്ചതെന്ന് അദ്ദേഹം നന്ദിപൂര്‍വം പറയുന്നുണ്ട്. യേശുവിന്റെ പരിത്യാഗവും ഉത്ഥാനവും ഒന്നുമാത്രമാണ് മനുഷ്യരാശിയുടെ പാപമോചനത്തിന് ആശ്രയമെന്നു പറഞ്ഞുകൊണ്ട് ക്രിസ്തുമതത്തില്‍ വിശ്വസിക്കാന്‍ അവര്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഗാന്ധിജിയോടു വളരെയേറെ സ്‌നേഹവും സൗഹൃദവും പ്രകടിപ്പിച്ച ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയും...... തുടർന്നു വായിക്കു

ലേഖനങ്ങൾ

മൂന്നു നസ്രാണിരത്‌നങ്ങള്‍

കട്ടക്കയവും പാറേമ്മാക്കലും പള്ളിവീട്ടിലും നമുക്ക് സുപരിചിതമായ വീട്ടുപേരുകളാണ്. അതിനുള്ള പല കാരണങ്ങളിലൊന്ന് ഈ തറവാടുകളിലെ അതിപ്രഗല്ഭരായ വൈദികര്‍തന്നെയായിരുന്നു. ഈ തറവാടുകളില്‍നിന്നുള്ളവരും.

ഇരുളില്‍ തെളിയട്ടെ കുടുംബവിളക്കുകള്‍

അഞ്ചുനേരം നിസ്‌കരിച്ചിരുന്ന മുസല്‍മാനും സന്ധ്യയ്ക്കു പള്ളിമണി മുഴങ്ങുമ്പോള്‍ വീട്ടില്‍ തമ്പുരാന്റെ മുമ്പില്‍ മുട്ടുകുത്താന്‍ മറക്കാറില്ലായിരുന്ന നസ്രാണിയും വ്രതശുദ്ധിയോടെ മലചവിട്ടി ആത്മസുഖത്തോടെ.

ലോകത്തിന്റെ പ്രകാശം

ഒളിമ്പിക് മത്സരങ്ങളുടെ പ്രധാന ഇനമാണ് തുടക്കത്തില്‍ കൊളുത്തപ്പെടുന്ന അതിപൂജ്യമായ ദീപശിഖ. അഗ്‌നിക്കു ദിവ്യമായൊരു പരിവേഷം യവനപുരാണങ്ങള്‍ കല്പിച്ചുകൊടുത്തിരുന്നു. പ്രധാന ദേവനായ സീയൂസില്‍നിന്ന്.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!