ജനങ്ങളുടെജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേരളസര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലേ? വന്യജീവികളുടെ ആക്രമണങ്ങളില്‍നിന്ന് വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കു സംരക്ഷണം കിട്ടുന്നില്ലെന്ന പരാതി പൊതുസമൂഹത്തില്‍നിന്നു വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വനപാലകര്‍ക്കുതന്നെ സ്വയരക്ഷയ്ക്കുവേണ്ടി കടുവയെ വെടിവച്ചു കൊല്ലേണ്ടിവന്നത്. സര്‍ക്കാരിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കു പണം തികയാതെ വരുന്നതുകൊണ്ട് കിട്ടുന്നിടത്തുനിന്നെല്ലാം കടം മേടിക്കുന്ന അവസ്ഥ ഒരു വശത്തും സര്‍ക്കാര്‍ പണംകൊടുക്കാനുള്ളവരോടു പിന്നെത്തരാം എന്നു പറയേണ്ട സ്ഥിതി മറ്റൊരു വശത്തും. എല്‍.പി., യു.പി. സ്‌കൂളികളിലെ കുട്ടികള്‍ക്കായി നടത്തുന്ന എല്‍. എസ്. എസ്, യു....... തുടർന്നു വായിക്കു
Editorial
ചൂരല്‍ തിരികെയെത്തുമ്പോള്‍
കേരളജനതയുടെ പൊതുബോധത്തില്‍ വര്‍ഷങ്ങളായി നിലനില്ക്കുന്ന ഒരു വിഷയത്തില്‍ വളരെ സ്വീകാര്യമായ ഒരു വിധിവാചകം കേരളത്തിലെ ഉന്നതകോടതിയുടെ പക്കല്‍നിന്നുണ്ടായിരിക്കുന്നു. ആറാംക്ലാസുകാരനെ ചൂരല്‍.
ലേഖനങ്ങൾ
കണ്ണീര്‍മഴയില്‍ നനഞ്ഞ പാടവരമ്പുകള്‍
വിയര്‍പ്പൊഴുക്കി നാടിനെ അന്നമൂട്ടുന്ന നെല്‍ക്കര്‍ഷകര്‍ക്ക് ഈ വര്‍ഷവും കൊയ്തു ബാക്കിയാവുന്നത് വറുതിയുടെ കണ്ണീരുണങ്ങാക്കാലം. കുത്തകമില്ലുകാര്‍ക്കു ലാഭമുണ്ടാക്കാന്‍.
കേള്‍ക്കുമോ ഈ നിലയ്ക്കാത്ത നിലവിളികള്‍!
ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍; ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍.
കുഞ്ഞാകലിന്റെ കുരിശുമാര്‍ഗം
വലിയവനാകാനുള്ള വടംവലി അവര്‍ക്കിടയില്‍ അസാധാരണമല്ലായിരുന്നു. എല്ലാം ത്യജിച്ചവരെന്നുന്നുസ്വയം വിളിച്ചെങ്കിലും അവകാശപ്പെട്ടെങ്കിലും, എന്തെങ്കിലുമൊക്കെ കൈയില്‍ തടയണമെന്ന മോഹം.