•  25 Feb 2021
  •  ദീപം 53
  •  നാളം 41

ഋഷിതുല്യനായ ഇടയശ്രേഷ്ഠന്‍

സീറോ മലബാര്‍ സഭയുടെ ആദ്യത്തെ മേജര്‍ ആര്‍ച്ചുബിഷപ്പും കേരളസഭയിലെ രണ്ടാമത്തെ കര്‍ദിനാളുമായിരുന്ന മാര്‍ ആന്റണി പടിയറ പിതാവിന്റെ ജന്മശതാബ്ദിവര്‍ഷമാണിത്. അദ്ദേഹത്തെക്കുറിച്ച് ഒരു അനുസ്മരണം.

ര്‍ഷം 1994. സ്ഥലം എറണാകുളം ഡര്‍ബാര്‍ഹാള്‍ ഗ്രൗണ്ട്. മദ്യവിരുദ്ധസമിതിയുടെ സന്ദേശറാലിയുടെ സമാപനസമ്മേളനം. ഉദ്ഘാടകന്‍ മാര്‍ ആന്റണി പടിയറ. മുഖ്യാതിഥി നിത്യചൈതന്യയതി. പിതാവ് പ്രസംഗിക്കാന്‍ വന്നുനിന്നത് ഇന്നുമോര്‍ക്കുന്നു. സാന്താക്ലോസിന്റെതുപോലുള്ള നീണ്ടï വെള്ളത്താടി. അതിനിടയിലൂടെ തെളിഞ്ഞുകാണുന്ന ചെറുപുഞ്ചിരി. ചിതറിവീഴുന്ന ഒരു ചെറുവാക്ക്. പിന്നെയൊരല്പം ഇടവേള. വീണ്ടും ഒരു...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ഇന്ധനവിലക്കയറ്റം 100 തികച്ച് ആഘോഷമാക്കാനോ?

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പെട്രോളിന്റെ വില, സര്‍വകാലറിക്കാര്‍ഡുകള്‍ ഭേദിച്ചുകൊണ്ട് ലിറ്ററിന് 90 രൂപയും കടന്നു മുന്നേറുന്നു. ഇപ്പോഴും ദിനംപ്രതി വില.

നോമ്പും ഉപവാസവും ഉത്തരവാദിത്വമാണ്, ഭക്തിയല്ല

നോമ്പ് എന്ന വാക്ക് തമിഴ് ഭാഷയിലെ നോയമ്പ് എന്ന പദത്തില്‍നിന്ന് ഉണ്ടായതാണ് (നോയ് = സഹനം +.

വേട്ടയാടപ്പെടുന്ന മക്കള്‍

രാവണയുന്ന നേരം. സൂര്യന്‍ തന്റെ അസ്തമയരശ്മികളെ കുന്നിന്‍മുകളിലെ ആകാശത്തില്‍ വിതര്‍ത്തിട്ടിരിക്കുന്നു. അതാവോളം ആസ്വദിച്ചശേഷം വയനാട് എന്ന പ്രകൃതിസുന്ദരിയുടെ മടിത്തട്ടില്‍നിന്ന്.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!