•  19 Aug 2021
  •  ദീപം 54
  •  നാളം 20

ഇരുളല മാറ്റുന്ന ചിങ്ങപ്പുലരികള്‍

നുഷ്യസംസ്‌കാരത്തിന്റെ ചരിത്രം പഠിക്കുമ്പോള്‍ കേരളനാട്ടിലെ തിരുവോണംപോലെ അപൂര്‍വസുന്ദരമായ മറ്റൊന്നു കണ്ടെത്താന്‍ നമുക്കു കഴിയുകയില്ല. അത് ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സൗന്ദര്യവും സൗരഭ്യവും അടയാളപ്പെടുത്തുന്നു. ഏദനില്‍നിന്നു പുറത്താക്കപ്പെട്ട ആദവും ഹവ്വയും ഭൂമിയില്‍ അധ്വാനിച്ച് മറ്റൊരു ഏദന്‍ സൃഷ്ടിക്കുന്ന മനോഹരമായ കാവ്യസങ്കല്പനമുണ്ട്. മനുഷ്യാധ്വാനത്തില്‍ ദൈവികത കുടികൊള്ളുന്നു. ''നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുക'' എന്ന ശൈലി ഏറെ പരിചിതം.

    ഓണം ഇത്തരമൊരു അധ്വാനത്തിന്റെ മധുരഫലങ്ങളാണു കാഴ്ചവയ്ക്കുന്നത്. കാര്‍ഷികവിഭവങ്ങളുടെ പൂര്‍ണത, വല്ലവും ഇല്ലവും നിറയുന്ന...... തുടർന്നു വായിക്കു

ലേഖനങ്ങൾ

പൗരസ്ത്യസുറിയാനിയുടെ പടിപ്പുരവാതില്‍ പാലാ രൂപതയില്‍ ബേസ് അപ്രേം നസ്രാണി ദയറ

വാസസ്ഥലം, മേച്ചില്‍പ്പുറം, വീട് എന്നെല്ലാം അര്‍ത്ഥമുള്ള ദയറ (Dayara) എന്ന പൗരസ്ത്യസുറിയാനി വാക്ക് ആലങ്കാരികമായി (Metaphorically) സന്ന്യാസാശ്രമം (Monastery) എന്നു.

മാബലിനാട്ടിലെ നന്മകള്‍ ഇന്നെവിടെ?

സുവര്‍ണദീപ്തി ചൊരിയുന്ന മധുരാനുഭൂതികളുടെ മലര്‍വസന്തമാണ് മലയാളിക്കെന്നും തിരുവോണനാളുകള്‍. സന്തോഷവും സംതൃപ്തിയും സമഭാവനയും പീലിവിടര്‍ത്തിയാടിയ പോയനാളുകളെ ആഹ്ലാദഭരിതമാക്കിയത് ജനകീയനായൊരു ഭരണാധികാരിയും അദ്ദേഹത്തിന്റെ.

മത്തങ്ങാപ്പൈതല്‍

പത്തനാപുരത്ത് പണ്ടൊരു ഒരു മത്തങ്ങാ കൃഷിക്കാരന്‍ മുത്തുവേലു ഉണ്ടായിരുന്നു. അയാള്‍ക്ക് മക്കളുണ്ടായിരുന്നില്ല. അതുകൊണ്ട് തോട്ടത്തിലുണ്ടാകുന്ന ഓരോ മത്തങ്ങയെയും അയാള്‍ മക്കളെപ്പോലെ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!