•  8 Dec 2022
  •  ദീപം 55
  •  നാളം 39

ക്രൈസ്തവപാരമ്പര്യം ചരിത്രപാഠത്തിനു പുറത്ത് !

സംസ്ഥാനവിദ്യാഭ്യാസഗവേഷണപരിശീലനസമിതി (എസ്.സി.ഇ.ആര്‍.ടി.) പുതിയ പാഠ്യപദ്ധതിപരിഷ്‌കരണത്തിന്റെ ഭാഗമായി കേരളത്തിലെ  സ്‌കൂള്‍വിദ്യാര്‍ഥികള്‍ ക്കായി തയ്യാറാക്കുന്ന  സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങള്‍ വലിയ വിവാദങ്ങള്‍ക്കു കാരണമായിരിക്കുകയാണ്. ചരിത്രത്തെ വളച്ചൊടിക്കുന്നതും ഏകപക്ഷീയവുമാണ് പാഠപുസ്തകങ്ങള്‍ എന്ന വിമര്‍ശനമാണുയര്‍ന്നിരിക്കുന്നത്. കേരളപാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാനചരിത്രത്തില്‍നിന്ന് കേരളത്തിന്റെ നവോത്ഥാനരാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ബോധ പൂര്‍വം ഒഴിവാക്കിയ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. അതിന്റെ പിന്നാലെയാണ് ക്രൈസ്തവതമസ്‌കരണത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടായ സാംസ്‌കാരിക നവോത്ഥാന മുന്നേറ്റങ്ങളില്‍ ക്രൈസ്തവസഭയും ക്രൈസ്തവാശയങ്ങളും നല്‍കിയ...... തുടർന്നു വായിക്കു

ലേഖനങ്ങൾ

വിഴിഞ്ഞത്തു സംഭവിക്കുന്നതെന്ത്?

കേരളത്തിലെ തീരദേശജനതയുടെ ജീവിക്കാനുള്ള പോരാട്ടം അതിനിര്‍ണായകദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി തീരദേശജനതയെ തീറെഴുതിക്കൊടുക്കുന്ന സര്‍ക്കാര്‍നടപടിക്കെതിരെ ഉയര്‍ന്ന ജനകീയപ്രതിഷേധവും പ്രതിരോധവും അധികാരത്തിന്റെ മറവില്‍.

അക്ഷരപരിഷ്‌കരണത്തിന്റെ ചരിത്രവഴികള്‍

ഇരുപത്താറു നൂറ്റാണ്ടിലധികം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന ബ്രാഹ്‌മിലിപിയില്‍നിന്നുദ്ഭവിച്ച വട്ടെഴുത്ത്, കോലെഴുത്ത് മുതലായവയില്‍നിന്നാണു മലയാളലിപികള്‍ ഉണ്ടായിട്ടുള്ളത്. മലയാളലിപികള്‍ക്കു തനതുരൂപം ഉണ്ടാകുന്നത് 12-ാം നൂറ്റാണ്ടോടെയാണ്;.

അനുസരണത്തിന്റെ ബലി

'അവന്‍ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ സാദൃശ്യം സ്വീകരിക്കുകയും അങ്ങനെ മനുഷ്യന്റെ സാദൃശ്യത്തിലാവുകയും ചെയ്തു. അവന്‍ മനുഷ്യരൂപത്തിലായിരിക്കെ, തന്നെത്തന്നെ താഴ്ത്തി, മരണത്തോളം,.

പ്രതികരണങ്ങൾ

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!