മനുഷ്യന്‍ അവന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുതുടങ്ങുന്നത്; അതു സൂക്ഷ്മരൂപത്തിലാവാം, അമ്മയില്‍നിന്നാണ്. മനുഷ്യന്‍ മാത്രമല്ല ജന്തുജാലങ്ങള്‍ ഒക്കെത്തന്നെ അതിന്റെ അതിജീവനത്തിനുള്ള ബാലപാഠങ്ങള്‍ അമ്മയില്‍നിന്നാണു പഠിക്കുന്നത്. ആ അര്‍ഥത്തില്‍ ആദ്യത്തെ പുസ്തകം അമ്മയാണെന്നുപറയാം. അക്ഷരമുദ്രിതമായിട്ടുള്ള പുസ്തകങ്ങള്‍ പിന്നീടു വരുന്നതാണ്. അതിന്റെ വായനയ്ക്കും ആദ്യം വഴിമരുന്നിടുന്നതും അമ്മയോ മാതൃതുല്യരോ ആണ്. അമ്മയോ മുത്തശ്ശിയോ മറ്റു മാതൃതുല്യരോ സരസമായി പറയുന്ന കഥകളും ഗാനങ്ങളും പിന്നീട് വായനയ്ക്കുള്ള പ്രേരണകളായി
മാറുന്നു. ആ...... തുടർന്നു വായിക്കു
വായനയുടെ വാതായനങ്ങള്‍
Editorial
കപ്പലപകടം: ജനങ്ങളുടെ ഭീതിയകറ്റണം
ഇതെഴുതുമ്പോഴും അറബിക്കടലില്‍ കത്തിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചരക്കുകപ്പല്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികദുരന്തഭീതി വലിയ ചോദ്യങ്ങളുയര്‍ത്തുന്നു: എന്താണിതിനു കാരണം? ആരാണിതിനുപിന്നില്‍? കഴിഞ്ഞ ജൂണ്‍.
ലേഖനങ്ങൾ
ബൈബിളിനു പരിഷ്‌കാരമോ?
കേരളത്തില്‍, പ്രത്യേകിച്ച് കത്തോലിക്കരുടെയിടയില്‍, സര്‍വസാധാരണമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ ബൈബിളിന്റെ വിവര്‍ത്തനമാണ് പി ഒ സി ബൈബിള്‍.
പാതിവെന്ത പരിസ്ഥിതിയാചരണം
ദക്ഷിണകൊറിയയിലെ ജെജു ദ്വീപില്‍വച്ച് ജൂണ്‍അഞ്ചാം തീയതി ലോകപരിസ്ഥിതിദിനാചരണം നടന്നു. കഴിഞ്ഞ അമ്പത്തിമൂന്നു വര്‍ഷമായി നടക്കുന്ന.
ഹൃദയത്തിന്റെ നൊമ്പരങ്ങള്‍
ഹൃദയാരോഗ്യത്തിനു ഭീഷണിയാകുന്ന ഏറ്റവും പുതിയ വില്ലനായി മാറുകയാണ് 'അമിതാദ്ധ്വാനത്തിലൂടെ മരണം' എന്നര്‍ഥം വരുന്ന 'കരോഷി സിന്‍സിന്‍ഡ്രോം.' ജപ്പാനില്‍ ആഴ്ചയില്‍ 40.