•  9 Sep 2021
  •  ദീപം 54
  •  നാളം 23

ഐക്യത്തിനാവശ്യം ഐകരൂപ്യം

  • സീറോ മലബാര്‍സഭയില്‍ സിനഡുതീരുമാനപ്രകാരം നടപ്പാക്കുന്ന നവീകരിച്ച ഏകീകൃതകുര്‍ബാനക്രമം സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച ഇടയലേഖനത്തില്‍നിന്ന്:

1934 മുതല്‍ നമ്മുടെ സഭ ആരാധനക്രമ നവീകരണത്തിന്റെ പാതയിലായിരുന്നു. 1986 ല്‍ പുനരുദ്ധരിക്കപ്പെട്ട റാസക്രമം നിലവില്‍ വന്നതോടെ സഭയുടെ പൈതൃകങ്ങളുടെയും തനിമയുടെയും അടിസ്ഥാനത്തില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ സ്വീകരിക്കാന്‍ സഹായകമായ ആഴമേറിയ പഠനങ്ങള്‍ ആരംഭിച്ചു. അതിന്റെ ഫലമായി വിവിധ കൂദാശകളുടെ കര്‍മക്രമങ്ങളും തിരുപ്പട്ടകൂദാശക്രമവും മറ്റ് ആരാധനക്രമകര്‍മങ്ങളും...... തുടർന്നു വായിക്കു

ലേഖനങ്ങൾ

ചരിത്രത്തെ ചിത്രവധം ചെയ്യുന്നവര്‍ ജവഹര്‍ലാല്‍ നെഹ്റു ജനമനസ്സുകളില്‍ ജീവിക്കുന്നു

സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ചരിത്രത്തില്‍ മഹാത്മാഗാന്ധി കഴിഞ്ഞാല്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന പേരാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. സ്വതന്ത്രേന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയെന്നതു മാത്രമല്ല നെഹ്‌റുവിന്റെ സവിശേഷത..

കട്ടക്കയത്തില്‍ വലിയ ചാണ്ടിയച്ചന്‍; പാലായിലെ സിംഹനാദവും മാന്നാനത്തെ മഹര്‍ഷിശബ്ദവും

സുറിയാനിപൈതൃകത്തിന്റെ ഉര്‍വരമായ മീനച്ചില്‍ താലൂക്കിലെ കട്ടക്കയം തറവാട്ടിലെ അസ്തമിക്കാത്ത സൂര്യനാണ് ഭാഗ്യസ്മരണാര്‍ഹനായ വലിയ ചാണ്ടിയച്ചന്‍ (1828 - 1909). അതിസമര്‍ത്ഥരായ.

കഥയറിയാത്ത ചൊല്ലിയാട്ടങ്ങള്‍

നിയമം അറിയില്ലെന്നത് നിയമലംഘനത്തിനുള്ള ന്യായീകരണമായി ഇന്ത്യന്‍ നിയമവ്യവസ്ഥ അംഗീകരിക്കുന്നില്ല. ഓരോ ഇന്ത്യക്കാരനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളും ഇന്ത്യന്‍നിയമങ്ങള്‍ അറിഞ്ഞിരിക്കാനും അവ.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!