•  25 Jul 2024
  •  ദീപം 57
  •  നാളം 20

ദൈവകൃപയുടെ എഴുപത്തഞ്ചു വര്‍ഷങ്ങള്‍

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുറപ്പെടുവിച്ച ഇടയലേഖനത്തില്‍നിന്ന്:

1950 ജൂലൈ 25 നാണ് പാലാ രൂപത സ്ഥാപിതമായത്. ദൈവംകനിഞ്ഞനുഗ്രഹിച്ച 75 വര്‍ഷങ്ങളുടെ സമ്പാദ്യമായി പാലാരൂപതയ്ക്കുള്ളത് ഈ രൂപതയില്‍ ജനിച്ചു വളര്‍ന്ന് സമര്‍പ്പിതജീവിതത്തിലേക്കു പ്രവേശിച്ച വൈദികരുടെയും സന്ന്യസ്തരുടെയും ത്യാഗവും, ദൈവാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും നിര്‍മാണത്തിനും നടത്തിപ്പിനുമായി ആത്മസമര്‍പ്പണം ചെയ്ത അല്മായസഹോദരങ്ങളുടെ സന്മനസ്സുമാണ്. കഴിഞ്ഞ 74 വര്‍ഷങ്ങളിലൂടെ ദൈവം നമ്മെ കൈപിടിച്ചു നടത്തി. സത്യവിശ്വാസം സംരക്ഷിക്കുക, കൈമാറ്റം ചെയ്യുക എന്നീ ഉത്തരവാദിത്വങ്ങളാണ്തുടർന്നു വായിക്കു

Editorial

ആമയിഴഞ്ചാന്‍ദുരന്തം ഓര്‍മിപ്പിക്കുന്നത്

സംസ്ഥാനതലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്ടിലെ ദുരന്തകഥയായിരുന്നു കഴിഞ്ഞ രണ്ടുമൂന്നുദിവസമായി കേരളത്തിലെ മാധ്യമലോകം പറഞ്ഞുകൊണ്ടിരുന്നത്. മുഖ്യധാരാദൃശ്യമാധ്യമങ്ങളില്‍ പലതും അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം.

ലേഖനങ്ങൾ

സഹിക്കുന്നവരോടു പക്ഷംചേര്‍ന്ന അല്‍ഫോന്‍സിയന്‍ദര്‍ശനം

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഒരിക്കല്‍ക്കൂടി സമാഗതമാകുമ്പോള്‍ അല്‍ഫോന്‍സിയന്‍ ദര്‍ശനങ്ങളെക്കുറിച്ചു ചിന്തിക്കാനും ധ്യാനിക്കാനും പ്രാര്‍ഥിക്കാനും നമുക്ക് ഒരവസരംകൂടി കൈവന്നിരിക്കുകയാണ്. അല്‍ഫോന്‍സാമ്മ തന്റെ.

നങ്കൂരമിട്ട് വിഴിഞ്ഞം തുറമുഖം

വാട്ടര്‍ സല്യൂട്ട് ഏറ്റുവാങ്ങി മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം തീരമണഞ്ഞതോടെ ലോകനാവികഭൂപടത്തില്‍ കേരളം നിര്‍ണായകസ്ഥാനമുറപ്പിച്ചു. കൊളംബോയിലും സിങ്കപ്പൂരിലും പുറംകടലില്‍ ഊഴം.

ഏറുമാടത്തില്‍നിന്നൊരു സുവിശേഷം

അവനാരെന്നറിയുന്നതിനുമുമ്പ് ഞാനാരെന്നറിയണമല്ലോ. മൂന്നുപതിറ്റാണ്ടുകള്‍ക്കപ്പുറം രോഗീസന്ദര്‍ശനത്തിനായി പോയപ്പോള്‍ കണ്ട ഒരു വന്ദ്യവയോധികന്‍. തീര്‍ത്തും കിടപ്പിലല്ല. എങ്കിലും, പരസഹായം കൂടാതെ നടക്കാന്‍ പറ്റില്ല..

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!