ആഗോള മാധ്യമദിനമായ ജൂണ്‍ 5 ന് ഫ്രാന്‍സിസ് പാപ്പാ നല്കിയ സന്ദേശത്തില്‍നിന്ന്
മനുഷ്യകുലത്തിനേറ്റവും അത്യാവശ്യമുള്ളതെന്താണ് എന്ന് വളരെ പ്രശസ്തനായ ഡോക്ടറോടു ചോദിച്ചതിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞത്, ശ്രവിക്കപ്പെടണം എന്ന അതിരുകളില്ലാത്ത ആഗ്രഹമായിരുന്നു. മനസ്സുകളിലേല്‍ക്കുന്ന മുറിവുണക്കുന്നതില്‍ പ്രാവീണ്യമുള്ള ഒരു ഡോക്ടറായിരുന്നു അദ്ദേഹം. ഇത്ര അദമ്യമായ ആഗ്രഹം പലപ്പോഴും ഒളിഞ്ഞുകിടക്കുകയാണു പതിവ്. പക്ഷേ, ഒളിഞ്ഞുകിടക്കുന്ന ഞാന്‍ ശ്രദ്ധിക്കപ്പെടണം, ഞാന്‍ പറയുന്നതു കേള്‍ക്കണം എന്ന ആഗ്രഹം, പലര്‍ക്കും ഒരു വെല്ലുവിളിയാവുകയാണ്. പ്രത്യേകിച്ചു മാതാപിതാക്കള്‍, അധ്യാപകര്‍,...... തുടർന്നു വായിക്കു