•  16 Jun 2022
  •  ദീപം 55
  •  നാളം 15

ഹൃദയംകൊണ്ടു കേള്‍ക്കുക

ആഗോള മാധ്യമദിനമായ ജൂണ്‍ 5 ന് ഫ്രാന്‍സിസ് പാപ്പാ നല്കിയ സന്ദേശത്തില്‍നിന്ന്

നുഷ്യകുലത്തിനേറ്റവും അത്യാവശ്യമുള്ളതെന്താണ് എന്ന് വളരെ പ്രശസ്തനായ ഡോക്ടറോടു ചോദിച്ചതിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞത്, ശ്രവിക്കപ്പെടണം എന്ന അതിരുകളില്ലാത്ത ആഗ്രഹമായിരുന്നു. മനസ്സുകളിലേല്‍ക്കുന്ന മുറിവുണക്കുന്നതില്‍ പ്രാവീണ്യമുള്ള ഒരു ഡോക്ടറായിരുന്നു അദ്ദേഹം. ഇത്ര അദമ്യമായ ആഗ്രഹം പലപ്പോഴും ഒളിഞ്ഞുകിടക്കുകയാണു പതിവ്. പക്ഷേ, ഒളിഞ്ഞുകിടക്കുന്ന ഞാന്‍ ശ്രദ്ധിക്കപ്പെടണം, ഞാന്‍ പറയുന്നതു കേള്‍ക്കണം എന്ന ആഗ്രഹം, പലര്‍ക്കും ഒരു വെല്ലുവിളിയാവുകയാണ്. പ്രത്യേകിച്ചു മാതാപിതാക്കള്‍, അധ്യാപകര്‍,...... തുടർന്നു വായിക്കു

Editorial

മതവിദ്വേഷനാവുകള്‍ക്കു കടിഞ്ഞാണിടണം

മതതീവ്രവാദവും വര്‍ഗീയഭ്രാന്തും തഴച്ചുവളരുന്ന ഒരു ലോകക്രമത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ് ആഗോളജനസമൂഹം. ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ വാദപ്രതിവാദങ്ങളും സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളും രാജ്യത്തിനകത്തും.

ലേഖനങ്ങൾ

മതേതരത്വത്തിന്റെ സൂര്യശോഭ

കഴിഞ്ഞ നാളില്‍ നാടുനീങ്ങിയ രാജശ്രീ ദാമോദരസിംഹര്‍ ഭാസ്‌കരന്‍ കര്‍ത്താ എന്ന മീനച്ചില്‍ രാജകുടുംബസ്ഥാനീയന്‍ കര്‍ത്താക്കന്മാരുടെ കര്‍ത്താവായിരുന്നെന്നു നിസ്സംശയം പറയാം. ദീര്‍ഘായുസ്സുകൊണ്ടും.

പുസ്തകങ്ങളുടെ പകല്‍ അസ്തമിക്കുന്നില്ല

എനിക്കെന്തു കിട്ടും എന്ന ചോദ്യം ഏതു രംഗത്തും സാധാരണമായിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ അതു വായനയ്ക്കു ബാധകമായിരിക്കുന്നു. ഞാനെന്തിനു വായിക്കണം, ആ പുസ്തകം.

പത്രപ്രവര്‍ത്തകര്‍ക്ക് ഒരു സ്വര്‍ഗീയമധ്യസ്ഥന്‍

വത്തിക്കാനില്‍ വിശുദ്ധപദവി പ്രഖ്യാപനാവസരത്തില്‍ നവവിശുദ്ധരുടെ ഛായാചിത്രങ്ങള്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ മുഖവാരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പതിവുണ്ട്. ഇത്തവണ പത്തുപേര്‍ ഉണ്ടായിരുന്നതുകൊണ്ടാകാം ഒരു.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!