കൃഷിയുടെയും കര്‍ഷകരുടെയും അന്തകനിയമങ്ങളെന്ന് ആക്ഷേപങ്ങളേറ്റുവാങ്ങിയ, കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ പാവകളാക്കുന്ന വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ കര്‍ഷകസമൂഹം നടത്തിയ ഐതിഹാസികപോരാട്ടത്തിനു ചരിത്രവിജയം. മഞ്ഞും വെയിലും മഴയും കൊവിഡും തീര്‍ത്ത പ്രതിസന്ധികളെ വകവയ്ക്കാതെ തെരുവില്‍ക്കിടന്നു പോരാടുന്ന കര്‍ഷകസമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ മുട്ടുകുത്തേണ്ടിവന്നത്, അധികാരത്തിന്റെ ഉരുക്കു മുഷ്ടികൊണ്ട് എതിര്‍പ്പുകളെ അടിച്ചമര്‍ത്തി ഭരിക്കാമെന്നഹങ്കരിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ്.
2020 സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ വിവാദനിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകസംഘടനകളുടെ ആവശ്യം. കേന്ദ്ര...... തുടർന്നു വായിക്കു
മണ്ണിന്റെ മാറിലെ പോരാട്ടവിജയം
Editorial
വന്യജീവി ആക്രമണം സര്‍ക്കാരുകള്‍ കണ്ണു തുറക്കണം
കാലാവസ്ഥാവ്യതിയാനവും മഴക്കെടുതികളും പ്രാതികൂല്യങ്ങള്‍ സൃഷ്ടിക്കുന്ന വര്‍ത്തമാനകാലത്ത്, മണ്ണില്‍ വിയര്‍പ്പൊഴുക്കി അന്നത്തിനായി കാത്തിരിക്കുന്ന കര്‍ഷകമക്കള്‍, വന്യജീവികളുടെ ആക്രമണംകൂടിയാകുമ്പോള്‍ തീര്‍ത്തും നിസ്സഹായരാവുകയാണ്..
ലേഖനങ്ങൾ
യാത്രാക്കൂലി വര്‍ദ്ധന ഈ യാതനയ്ക്ക് അവസാനമില്ലേ?
കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കും. പിടിച്ചുനില്‍ക്കാന്‍ മറ്റു വഴികളില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വൈദ്യുതിനിരക്കു കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ മറ്റു വഴികളില്ലെന്ന്.
ദിഗന്തങ്ങളില്‍ മുഴങ്ങിയ ഇടയശബ്ദം
പാലാ രൂപതയുടെ ശില്പിയും പ്രഥമാധ്യക്ഷനുമായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍പ്പിതാവിന്റെ സ്വര്‍ഗപ്രവേശനത്തിന്റെ 35-ാം വര്‍ഷത്തിലാണു നമ്മള്‍. പള്ളിക്കൂദാശക്കാലത്തിന്റെ സമാപനസമയത്ത്, തോമാശ്ലീഹായുടെ.
നായകസങ്കല്പം അപനിര്‍മിക്കപ്പെടുമ്പോള്‍
അഭ്രപാളിയുടെ തിരക്കാഴ്ചകള്‍ക്കു പുറത്തേക്കു വളരുന്ന നായകപാത്രനിര്‍മിതികളാല്‍ സമ്പന്നമായിരുന്നു തൊണ്ണൂറുകളിലെ മലയാളചലച്ചിത്രങ്ങള്‍. നായകന്‍ അതിമാനുഷനും ശാരീരിക അഴകളവുകളെയും സൗന്ദര്യസങ്കല്പങ്ങളെയും സംബന്ധിച്ച, നിര്‍മിതമായ.