•  28 Jul 2022
  •  ദീപം 55
  •  നാളം 21

ത്യാഗസമര്‍പ്പണത്തിന്റെ ജീവിതഭാഷ്യം

ജൂലൈ 28  വിശുദ്ധ അല്‍ഫോന്‍സായുടെ തിരുനാള്‍

രണങ്ങാനവും കുടമാളൂരും മുട്ടത്തുപാടത്തു കുടുംബവുമൊക്കെ തിരുസ്സഭയുടെ ഹൃദയത്തിലിടം നേടിയത് ഒരു വ്യക്തിയുടെ പേരിലാണ്. അതും ഒരിക്കലും ഒരിടത്തും അറിയപ്പെടാതിരിക്കാന്‍ തീവ്രമായി ആഗ്രഹിച്ച ഒരാളുടെ പേരില്‍!  ഭാരതത്തിലാദ്യമായി വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ വിശ്വാസജീവിതത്തിന്റെ ഉള്ളറരഹസ്യങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നതോടൊപ്പം ചലഞ്ചുചെയ്യുന്നതുമാണ്. ലോകത്തിന്റേതാകാതെ ലോകത്തില്‍ ജീവിക്കുകയെന്നതു സാഹസികമാണ്. അഗാധമായ ആന്തരികജ്ഞാനവും സ്‌നേഹവുമുള്ളവര്‍ക്കാണ് അതു സാധ്യമാകുന്നത്. ''സഹനദാസി'' എന്ന ഏകശീര്‍ഷകത്തില്‍ അല്‍ഫോന്‍സിയന്‍ ആധ്യാത്മികതയെ ഒതുക്കിക്കാണാനാവില്ല.
കെനോസിസിലൂടെ ദൈവഹിതം ജീവിച്ചവള്‍തുടർന്നു വായിക്കു

Editorial

സഞ്ചാരയോഗ്യമായ റോഡുകള്‍ ജനങ്ങളുടെ അവകാശം

'പശ തേച്ച് ഒട്ടിച്ചതാണോ റോഡ്?' ഹൈക്കോടതി ഈയിടെ നടത്തിയ രൂക്ഷവിമര്‍ശനത്തിന്റെ അലയൊലികള്‍ തീരുംമുമ്പേ, റോഡുകളുടെ കാര്യം തുടര്‍ച്ചയായി പറഞ്ഞ് നാണമാകുന്നുവെന്ന്.

ലേഖനങ്ങൾ

സഹനവഴിയിലെ പുണ്യനക്ഷത്രം

ഇന്ത്യയില്‍ ഇന്ത്യാക്കാരില്‍നിന്ന് ആദ്യമായി പുണ്യപദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ ബഹുമതി അല്‍ഫോന്‍സാമ്മയ്ക്കു സ്വന്തമാണ്. പിന്നീടു പുണ്യവാന്മാരും പുണ്യവതികളും പലരുണ്ടായി. ചാവറയച്ചനും എവുപ്രാസ്യാമ്മയും മറിയം ത്രേസ്യാ.

കേരളത്തെ വിഴുങ്ങി സംഘടിതവര്‍ഗം?

ജനങ്ങള്‍ക്കു ഭരണത്തിലുള്ള നേതാക്കളില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ ജനാധിപത്യം പ്രതിസന്ധിയിലാകുന്നുവെന്നു മാത്രമല്ല, ജനങ്ങള്‍ വിശ്വസിച്ചേല്പിച്ച അധികാരം തിരികെപ്പിടിക്കാന്‍ അവര്‍ തെരുവിലിറങ്ങുകയും ചെയ്യും..

തിന്മയോടു സന്ധി ചെയ്‌തോ സ്വീകാര്യനാകുന്നത്?

പരിശുദ്ധപിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പാ മിശിഹായുടെ പീഡാസഹനത്തെയും ഉത്ഥാനത്തെയുംകുറിച്ച് എബ്രായലേഖനം പത്താം അധ്യായം അടിസ്ഥാനമാക്കി നല്കുന്ന വിശുദ്ധവാര പരിചിന്തനങ്ങളാണ് ഈ അധ്യായത്തില്‍.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!