'രാഷ്ട്രീയസ്വാധീനത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറിക്കൂടി രണ്ടു വര്‍ഷം പിന്നിടുന്നവര്‍ക്കുപോലും ആജീവനാന്തം പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹതയുള്ള ഈ നാട്ടില്‍ ആരോഗ്യമുള്ള കാലമത്രയും എല്ലുമുറിയെ പണിയെടുത്തു പൊതുജനത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരും അസംഘടിതതൊഴിലാളികളും, അവര്‍ വാര്‍ദ്ധക്യത്തിലേക്കു കടക്കുമ്പോള്‍ പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ വേണമെന്നാവശ്യപ്പെടുന്നതില്‍ എന്താണു തെറ്റ്?' ചോദ്യം വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനുവേണ്ടി ശബ്ദമുയര്‍ത്തുന്ന കൂട്ടായ്മയുടേത്. അറുപതു പിന്നിട്ട എല്ലാവര്‍ക്കും പ്രതിമാസം പതിനായിരം രൂപ ക്ഷേമപെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി ഇപ്പോള്‍ 'വണ്‍...... തുടർന്നു വായിക്കു
ലേഖനങ്ങൾ
ശാസ്ത്രപഥത്തില്‍നിന്നുയര്‍ന്ന രാഷ്ട്രനായകന്‍
ഇന്ത്യയുടെ മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം നമ്മെ വിട്ടുപിരിഞ്ഞിട്ട് ജൂലൈ 27 ന് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാല.
മാധ്യമങ്ങളില്‍ നിറയുന്ന മാലിന്യം
വാര്‍ത്തകളുടെ നിജസ്ഥിതി വ്യവഹരിക്കപ്പെടാതെ ഊഹാപോഹങ്ങളില്‍ നിന്നുകൊണ്ട് സംവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സത്യം ഒരു കല്ലേറ് ദൂരത്തായിരിക്കും. മാധ്യമധര്‍മ്മം കുറ്റമറ്റതാകുമ്പോഴാണ് വരുംതലമുറയും സമൂഹവും.
ആഗ്രഹത്തെക്കാള്‍ അഭിരുചിയാണു പ്രധാനം
വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കി, പഠിച്ചതിനു യോജിച്ച തൊഴില്‍ കിട്ടുകയും ചെയ്യുമ്പോള്‍ പഠനം അര്‍ത്ഥവത്താകും. അഭിരുചി, തൊഴില്‍സാധ്യത എന്നീ ഘടകങ്ങള്‍ കൃത്യമായി.