•  1 Dec 2022
  •  ദീപം 55
  •  നാളം 38

പൂരം കൊടിയേറി ഖത്തറില്‍

ലോകം ഉറങ്ങുന്നില്ല!
കാല്‍പ്പന്തുകളിയുടെ മാമാങ്കത്തിന് വര്‍ണോജ്ജ്വലതുടക്കം

റേബ്യന്‍മണ്ണിലെ മണലാരണ്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി വിരുന്നിനെത്തിയ ലോകകപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പില്‍ ആര് കപ്പു യര്‍ത്തുമെന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. മുമ്പു നടന്ന 21 ലോകകപ്പുകളില്‍ എട്ടുരാജ്യങ്ങള്‍ മാത്രമാണ് കപ്പ് ഉയര്‍ത്തിയത്. കഴിഞ്ഞ ഒന്നരദശാബ്ദക്കാലം ലോകഫുട്‌ബോളിനെ നിയന്ത്രിച്ച പോര്‍ച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും തങ്ങളുടെ കന്നി ലോകകപ്പ് കിരീടം തേടിയാണ് ഖത്തറില്‍ മത്സരത്തിനിറങ്ങുന്നത്. ഇരുവരുടെയും ഫുട്‌ബോള്‍ കരിയര്‍ അനേകം കിരീടനേട്ടങ്ങളാല്‍...... തുടർന്നു വായിക്കു

ലേഖനങ്ങൾ

അക്ഷരബോധനത്തിന്റെ നാള്‍വഴികള്‍

മലയാളഭാഷയുടെ ഏറ്റവും വലിയ സവിശേഷത, അതിന്റെ അക്ഷരസമ്പത്താണ്. അക്ഷരസമ്പത്തുകൊണ്ട് ഇത്രയും ധന്യമായ പത്തു ഭാഷകള്‍പോലും ലോകത്തിലില്ല. അതുപോലെതന്നെ, ഉച്ചാരണസ്വനങ്ങള്‍ എഴുതിക്കാണിക്കാന്‍.

പുതുദൗത്യവുമായി വംഗനാട്ടിലേക്ക്

ചിറ്റേഴത്ത് വാസുദേവന്‍ നായര്‍ ആനന്ദബോസ് എന്ന മാന്നാനംകാരന്‍ ഇനിമുതല്‍ വംഗദേശത്തെ ഒന്നാമത്തെ പൗരനാണ്. ദേശീയരാഷ്ട്രീയത്തിലെ ശ്രദ്ധേയസംഭവങ്ങളിലൊന്നായി സി.വി..

പഠിക്കാനാളില്ലാതെ പാരമ്പര്യത്തൊഴിലുകള്‍

സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തില്‍ വളരെ പ്രധാന സ്ഥാനം വഹിക്കുന്ന ഒന്നാണ് പരമ്പരാഗത തൊഴില്‍ഗ്രാമങ്ങള്‍. പാരമ്പര്യത്തിന്റെ തന്മ കാത്തുസൂക്ഷിക്കുകയും അതുവഴി.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!