•  21 Oct 2021
  •  ദീപം 54
  •  നാളം 29

വേണം റെസമാരും ദിമിത്രിമാരും സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന് നൊബേല്‍

പത്രസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതെ സമൂഹങ്ങളും രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യവും സഹവര്‍ത്തിത്വവും ഉറപ്പാക്കാന്‍ കഴിയില്ല. നിരായുധീകരണമടക്കം സമാധാനത്തിനും സ്വേച്ഛാധിപത്യവിരുദ്ധ പോരാട്ടങ്ങള്‍ക്കും പത്രസ്വാതന്ത്ര്യം കാത്തുപരിപാലിക്കപ്പെടേണ്ടതുണ്ട്.

''മാധ്യമങ്ങളില്ലാതെ നിങ്ങള്‍ക്കു ശക്തമായ ജനാധിപത്യം ഉണ്ടാകില്ല''- നൊബേല്‍ സമാധാനസമ്മാന പ്രഖ്യാപനം നടത്തിയ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ബെറിറ്റ് റെയ്സ് ആന്‍ഡേഴ്സന്റെ വാക്കുകളാണിത്. വിദ്വേഷപ്രസംഗങ്ങളുടെയും തെറ്റിദ്ധാരണാജനകമായ വ്യാജ പ്രചാരണങ്ങളുടെയും കാലമാണിത്. അതിനാല്‍, വസ്തുതാപരമായ വിവരങ്ങളും ശരിയായ വിശകലനങ്ങളും സുപ്രധാനമാണ്. അതിനു സ്വതന്ത്രമായ പത്രപ്രവര്‍ത്തനമാണ് ഇക്കാലത്ത് ഏറ്റവും അനിവാര്യം.തുടർന്നു വായിക്കു

ലേഖനങ്ങൾ

സ്‌നേഹവും പ്രണയവും വഴിമാറുന്നുവോ?

ആണ്‍-പെണ്‍ സൗഹൃദങ്ങളുടെയും പ്രണയബന്ധങ്ങളുടെയും അതിര്‍വരമ്പുകളും നേര്‍രേഖകളും മാറ്റിവരയ്ക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. ലൈംഗികപീഡനങ്ങളും ലൈംഗികദുരുപയോഗങ്ങളും അനുബന്ധമായി ഉണ്ടാകുന്ന ഭീഷണികളും അപകീര്‍ത്തികളും സാമ്പത്തികതട്ടിപ്പുകളും.

സ്വാതന്ത്ര്യത്തിന്റെ കനല്‍വഴികള്‍

2014 ല്‍ ഡബ്ലിനില്‍വച്ചു നടന്ന യങ് വേള്‍ഡ് സമിറ്റില്‍ 21 വയസ്സുകാരിയായ ഒരു യുവതി, ജീവിക്കാന്‍ സ്വതന്ത്രമായ ഒരിടംതേടി താന്‍.

മലിനമാകുന്നു സ്‌നേഹതീരങ്ങള്‍

നമ്മുടെ യുവതയ്ക്ക് ഇതെന്തുപറ്റി? എന്താണിപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിതൊക്കെ. പഠനത്തിനപ്പുറത്തേക്കു കടന്നുചെല്ലുന്ന ചില പുതിയ സൗഹൃദങ്ങളും അതില്‍നിന്നുരുത്തിരിയുന്ന.

മറ്റു ലേഖനങ്ങൾ

വാർത്തകൾ

Login log record inserted successfully!